Nouveau Casino En Ligne 2014

Transcription

Nouveau Casino En Ligne 2014
22
വ്യാ­ഴം, ജനു­വരി­24, 2013
മനസ്
ഡോ­: ജോൺ പനയ്ക്കൽ
വി­വാ­ഹത്തി­നു­ള്ള ഒരു­ക്കം
(ഭാഗം ഒന്ന്)
ജീ
­ ി­തത്തി­ലെ­ഏതു­സംരഭവും
വ
വി­ജയി­ക്കു­ന്നതിന് അതി­നു­
വേ­ണ്ടി­യു­ള്ള ഒരു­ക്കം അനി­വാ­ര്യമാ­
ണ്. ഇത് വി­വാ­ഹത്തെ­സംബന്ധി­ച്ചും
അന്വർ­ത്ഥമാ­ണ്.
വി­വാ­ഹനടത്തി­
പ്പി­നു­ള്ള ഒരു­ക്കത്തെ­ക്കു­റി­ച്ചല്ല ഈ
േ­ലഖനത്തി­ൻ
­്റെ­ ഉദ്ദേ­ശ്യം. വൈ­വാ­
ഹി­ക ജീ­വി­തത്തി­ലേക്ക
­ ് പ്രവേ­ശി­ക്കു­
ന്ന വധൂ­വരന്മാ­രു­ടെ­ ശാ­രീ­രി­കവും
മാ­നസി­കവു­മാ­യ ഒരു­ക്കത്തെ­ക്കു­റി­
ച്ചാണ് ഈ പംക്തി­ ലക്ഷ്യമി­ടു­ന്നത്.
രണ്ട് വ്യത്യസ്ത സാ­ഹചര്യങ്ങളിൽ
വളർ­ന്നു­ വന്ന വ്യക്തി­കൾ ആജീ­
വനാന്തം
ഒരു­മി­ച്ച്
ജീ­വി­ക്കാൻ
ആരംഭി­ക്കു­കയും പരസ്പരം ചു­
മതലകൾ പങ്കു­വെയ്ക്ക
­ ാൻ പരി­
ശ്രമി­ക്കു­കയും
ചെ­യ്യു­ന്നതി­ൻ
­്റെ­
നാ­ന്ദി­യാ­ണല്ലേ­ാ­ വി­വാ­ഹകർ­മ്മം.
പങ്കു­വെ­ച്ചു­ള്ള ജീ­വി­തത്തിൽ നി­
രവധി­ പ്രശ്നങ്ങൾ പെ­ാ­ന്തി­വരും.
എന്നാൽ ശരി­യാ­യ ധാ­രണയേ­ാ­ടും
ഒരു­ക്കത്തേ­ാ­ടും വൈ­വാ­ഹി­ക ജീ­
വി­തത്തി­ലേ­ക്ക് പ്രവേ­ശി­ക്കു­ന്നവർ
ഇത്തരം പ്രശ്നങ്ങളെ­ വി­ജയകരമാ­
യി­തരണം ചെ­യ്യും.
വി­വാ­ഹത്തിന് രണ്ട് തരത്തി­ലു­
ള്ള ഒരു­ക്കങ്ങളു­ണ്ട്. ഒന്ന്, (indirect)
പരേ­ാ­ക്ഷമാ­യത് മറ്റൊന്ന് പ്രത്യക്ഷമാ­
യത് (direct). പരേ­ാ­ക്ഷമാ­യ ഒരു­ക്കം
ഒരാൾ ജനി­ച്ച് വളരു­ന്ന കു­ടുംബത്തി­
ലെ­ അന്തരീ­ക്ഷത്തി­ൻ
­്റെ­യും സാ­
ഹചര്യത്തി­ൻ
­്റെ­യും
വി­ലയി­രു­
ത്തലേ­ാ­ടെ­യാ­യി­രി­ക്കണം.
അച്ഛ
നും അമ്മയും തമ്മി­ലു­ള്ള സന്തേ­ാ­
ഷകരവും
ആദർ­ശയേ­ാ­ഗ്യവു­മാ­യ
ബന്ധം അവരു­ടെ­ മക്കളാ­യ യു­വതി­
യു­വാ­ക്കളിൽ വലി­യ സ്വാ­ധീ­നം
ചെ­ലു­ത്തു­ന്നു­ണ്ട്. പരസ്പര ബഹു­
മാ­നം, കരു­തൽ, സത്യസന്ധത, മൂ­
ല്യങ്ങൾ ഇവയെ­ല്ലാം മക്കളെ­ സ്വാ­
ധീ­നി­ക്കു­ന്നു­. അങ്ങനെ­ വളർ­ന്നു­
വരു­ന്ന യു­വാ­ക്കളു­ടെ­ കു­ടുംബജീ­
വി­തം പേ­ാ­റൽ ഏൽ­പ്പി­ക്കാ­തെ
­
പന്തലി­ക്കും. ഉത്തമമാ­യ ഭാ­ര്യഭർ­തൃ­
ബന്ധത്തി­ൻ
­്റെ­ നി­ഴലിൽ വളർ­ന്ന യു­
വതീ­യു­വാ­ക്കൾ
മൂ­ല്യങ്ങൾ­ക്കാ­യി­
പരാ­ശ്രയം തേ­ടേ­ണ്ട ആവശ്യമി­ല്ല.
സൽ­പ്രേ­രണകൾ­ക്ക് പകരം ദു­
ഷ്പ്രേ­രണകളും
ദു­രനു­ഭവങ്ങളു­
മാണ് കു­ടുംബത്തിൽ നി­ന്ന് ലഭി­ക്കു­
ന്നതെ­ങ്കിൽ ശാ­രീ­രി­കാ­വശ്യങ്ങൾ­ക്ക്
വേ­ണ്ടി­ മാ­ത്രമു­ള്ള ഒന്നാ­യി­ വി­വാ­
ഹജീ­വി­തം ഒതു­ങ്ങു­കയും ഒടു­വിൽ
ശി­ഥി­ലമാ­കുകയും ചെ­യ്യും. ഇതിന്
ധാ­രാ­ളം ഉദാ­ഹരണങ്ങൾ നമു­ക്ക് ചു­
റ്റും കാ­ണാം. എൻ
­്റെ­കൗ­ൺ­സി­ലിംഗ്
അനു­ഭവത്തിൽ
മാ­താ­പി­താ­ക്കളു­
െ­ട പടലപ്പി­ണക്കം മൂ­ലം തകരാ­റി­
ലാ­യ അനേ­കം യു­വാ­ക്കളു­ടെ­ കു­
ടുംബബന്ധങ്ങളു­ടെ­മാ­ലപ്പടക്കമു­ണ്ട്.
വി­വാ­ഹജീ­വി­തത്തി­ലേ­ക്ക്
പ്രവേ­
ശി­ക്കു­ന്ന
യു­വതി­യു­വാ­ക്കൾ­ക്കു­
ണ്ടാ­കണം. എൻ
­്റെ­ അച്ഛനമ്മമാ­രു­ടെ­
വി­വാ­ഹജീ­വി­തത്തി­ലെ­ പെ­ാള്ള
­ ു­ന്ന
അനു­ഭവങ്ങളിൽ നി­ന്ന് ഞാൻ പാ­ഠം
പഠി­ച്ച് അവ എൻ
­്റെ­ ജീ­വി­തത്തിൽ
ആവർ­ത്തി­ക്കാ­തി­രി­ക്കാ­നു­ള്ള പ്രതി­
ജ്ഞയാ­യി­രി­ക്കണം വി­വാ­ഹത്തിന്
മു­ന്പ് ഇവർ കൈ­ക്കൊ­ ­ള്ളേ­ണ്ടത്.
വി­വാ­ഹത്തി­ൻ
­്റെ­ ആദ്യനാ­ളു­കളിൽ
ഇത്തരം കാ­ര്യങ്ങൾ പരസ്പരം തു­
റന്ന് പറഞ്ഞ് കൂ­ട്ടാ­യ പ്രതി­ജ്ഞയെ­
ടു­ക്കു­ന്നത് അഭി­കാ­മ്യമാ­യി­രി­ക്കും.
അങ്ങനെ­യെ­ങ്കിൽ ഉത്തമമാ­യ ഒരു­
പൈ­തൃ­കം പി­ൻ­തലമു­റയ്ക്ക് നൽ­കു­
രണ്ട് വ്യത്യസ്ത സാ­ഹചര്യങ്ങളിൽ
വളർ­ന്നു­വന്ന വ്യക്തി­കൾ ആജീ­വനാന്തം
ഒരു­മി­ച്ച് ജീ­വി­ക്കാൻ ആരംഭി­ക്കു­കയും
പരസ്പരം ചു­മതലകൾ പങ്കു­വെ­യ്ക്കാൻ
പരി­ശ്രമി­ക്കു­കയും ചെ­യ്യു­ന്നതി­ൻ
­്റെ­
നാ­ന്ദി­യാ­ണ് വി­വാ­ഹം
വി­വാ­ഹത്തിന് ശേ­ഷം അധി­കനാ­ൾ­
കഴി­യു­ന്നതിന് മു­ന്പ് പെ­ാട്ട­ ി­ത്തെ­റി­ച്ച
ജീ­വി­തങ്ങൾ എത്രയധി­കം, മൂ­ലകാ­
രണമന്വേ­ഷി­ച്ച് ഇറങ്ങി­ച്ചെ­ല്ലു­ന്പേ­ാൾ
എത്തു­ന്നത് ആ കു­ടുംബത്തി­ലെ
­
മാ­താ­പി­താ­ക്കളു­ടെ­ വഴി­പി­ഴച്ച ജീ­
വി­തത്തി­ലേക്കും സ്വരചേ­ർ­ച്ച ഇല്ലാ­
യ്മയി­ലേക്ക
­ ു­മാ­ണ്.
ജീ­വി­തത്തിൽ
ഭൂ­രി­ഭാ­ഗവും
അടി­പി­ടി­യോ­ ­ടെ­ കഴി­ഞ്ഞ മാ­താ­
പി­താ­ക്കളെ­ നേ­രെ­യാ­ക്കി­യി­ട്ട് വി­
വാ­ഹം കഴി­ക്കാൻ സാ­ധി­ക്കു­മേ­ാ­?
മാ­റ്റു­വാൻ പറ്റാ­ത്തവയെ­ അംഗീ­കരി­
ക്കു­വാ­നു­ള്ള പ്രശാ­ന്ത മനഃസ്ഥി­തി­
വാൻ ഈ ദന്പതി­കൾ­ക്ക് സാ­ധി­ക്കും.
ഭർ­ത്താ­വു­മാ­യി­ പി­ണങ്ങി­പ്പി­രി­ഞ്ഞ
അമ്മയു­ടെ­ വഴി­പി­ഴച്ച ജീ­വി­തത്തിന്
മൂ­കസാ­ക്ഷി­യാ­കേ­ണ്ടി­ വന്ന മകൾ,
വി­വാ­ഹത്തി­നു­ശേ­ഷം
ഭർ­ത്താവ്
സ്പർ­ശി­ക്കു­വാൻ പേ­ാല
­ ും സമ്മതി­
ക്കാ­തെ­ രണ്ടു­വർ­ഷക്കാ­ലം കഴി­ഞ്ഞ
കഥ എൻ
­്റെ­ മു­ന്നിൽ ആ മകൾ വി­
വരി­ച്ചപ്പേ­ാൾ
പു­രു­ഷകു­ലത്തേ­ാട­ ു­
ള്ള കടു­ത്ത വൈ­രാ­ഗ്യം അവളു­ടെ­
മനസി­ലും മു­ഖത്തും ഉറ‍ഞ്ഞു­ തു­
ള്ളു­ന്നതാ­യി­ എനി­ക്ക് കാ­ണാൻ
കഴി­ഞ്ഞു­. എവി­ടെ­യെ­ല്ലാം എങ്ങനെ­
യെ­ല്ലാം ഇത്തരം അനു­ഭവങ്ങൾ
വി­വാ­ഹത്തെ­ക്കു­റി­ച്ചും
കു­ടുംബ
ജീ­വി­തത്തെ­ക്കു­റി­ച്ചു­മു­ള്ള പ്രബേ­ാ­
ധനങ്ങൾ കേ­ൾക്ക
­ ു­കയും വാ­യി­ക്കു­
കയും ചെ­യ്യു­കയാണ് പ്രത്യക്ഷമാ­യ
ഒരു­ക്കം. സമൂ­ഹം ഇവി­ടെ­ ഉണർ­
ന്ന് ്രപവർ­ത്തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­.
സാ­മൂ­ഹ്യസംഘടനകളും മതവി­ഭാ­
ഗങ്ങളും ഇപ്രകാ­രമു­ള്ള ക്ലാ­സു­കളും
ചർ­ച്ചകളും പൂ­ർ­വ്വ വി­വാ­ഹ കൗ­ൺ­
സി­ലിംഗി­ലൂ­ടെ­ സംഘടി­പ്പി­ക്കേണ്ട
­ ി­
യി­രി­ക്കു­ന്നു­.
കു­ടുംബജീ­വി­തത്തെ­ക്കു­റി­ച്ചു­ള്ള
ചി­ല വി­ശ്വാ­സപ്രമാ­ണ സത്യങ്ങൾ
അറി­ഞ്ഞി­രി­ക്കേണ്ട
­ ത് ആവശ്യമാ­ണ്.
മനു­ഷ്യർ ചേ­ർ­ന്നാണ് കു­ടുംബമു­
ണ്ടാ­കു­ന്നത്. കു­ടുംബം സമൂ­ഹത്തി­
ൻ
­്റെ­ ഭാ­ഗവും സമൂ­ഹത്താൽ സ്ഥാ­
പി­തവു­മാ­ണ്. ഭർ­ത്താ­വും ഭാ­ര്യയും
തമ്മി­ലു­ള്ള ബന്ധം സ്ഥാ­യി­യാ­യ
ഒരു­ ബന്ധമാ­ണെ­ന്ന് ആർ­ഷഭാ­രത
സംസ്കാ­രം
സാ­ക്ഷീകരിക്കു­ന്നു­.
വി­വാ­ഹം ഒരു­ ഉടന്പടി­ മാ­ത്രമല്ല,
കു­ടുംബത്തി­ൻ
­്റെ­ തറക്കല്ലി­ടു­ന്ന വി­
ശു­ദ്ധമാ­യ കർ­മ്മം കൂ­ടെ­യാ­ണ്.
സഹനത്തി­ൻ
­്റെ­യും സ്നേഹ
­ ത്തി­ൻ
­്റെ
­യും വി­ശു­ദ്ധ കർ­മ്മം. സന്താനോ­
ത്പാ­ദനം മാ­ത്രമല്ല, വി­വാ­ഹലക്ഷ്യം.
കൂ­ട്ടാ­ളി­ത്തം (companionship) കൂ­ടി­
ലക്ഷ്യത്തി­ലു­ൾ­പ്പെ­ടു­ന്നു­. വൈ­വാ­
ഹി­ക ബന്ധത്തെ­ പരസ്പര ബഹു­
മാ­നത്തേ­ാടെ
­ ­ നെ­ഞ്ചി­ലേറ്റ
­ ാൻ കഴി­
യാ­ത്തവർ പരാ­ജയപ്പെ­ടു­മെന്ന
­ തിൽ
രണ്ട് പക്ഷമി­ല്ല.
ശരീ­രത്തി­ൻ
­്റെ­യും
മനസി­ന‍്റെ­
ഘടനകളെ­ക്കു­റി­ച്ചു­ള്ള അജ്ഞതയും
കു­ടുംബജീ­വി­തത്തിൽ
പല
പ്രശ്നങ്ങളും സൃ­ഷ്ടി­ക്കാം. ഭാ­ര്യാ­ഭർ­
തൃ­ബന്ധങ്ങളിൽ ഉണ്ടാ­കു­ന്ന ശൈ­
ഥി­ല്യങ്ങൾ അപഗ്രഥനം ചെ­യ്താൽ
ലൈംഗി­ക കാ­ര്യങ്ങളെ­ക്കു­റി­ച്ചു­ള്ള
അജ്ഞതയും
തെ­റ്റി­ദ്ധാ­രണകളു­
മാണ് പലപ്പേ­ാഴ
­ ും അവയ്ക്കു­ള്ള കാ­
രണങ്ങൾ എന്ന് മനസി­ലാ­കും.
ലൈംഗി­ക വി­ജ്ഞാ­നം നൽ­
കു­ന്നതി­നു­ള്ള
മാ­ർ­ഗമെ­ന്താ­ണ്?
വി­ദ്യാ­ലയങ്ങളിൽക്കൂ­ടെ­യും,
കു­
ടുംബത്തിൽ നി­ന്നും വി­വാ­ഹപൂ­ർ­വ്വ
കൗ­ൺ­സി­ലിംഗിൽക്കൂ­ടെ­യും
ഈ
വി­ജ്ഞാ­നം ലഭി­ക്കണം. മഞ്ഞകൃ­
തി­കളി­ലൂ­ടെ­യും
നീ­ലച്ചി­ത്രങ്ങളി­
ലൂ­ടെ­യും പ്രചരി­ക്കു­ന്ന വി­കലവും
വി­ലകു­റഞ്ഞതു­മാ­യ ധാ­രണകളും
വീ­ക്ഷണങ്ങളും
യു­വലേ­ാ­കത്തെ
­
ഇന്ന് സ്വാ­ധീ­നി­ക്കു­ന്നു­ണ്ട്. അതു­
കെ­ാണ്ട
­ ു­തന്നെ­ വി­വാ­ഹമേ­ാച
­ നക്കേ­
സു­കളു­ടെ­ എണ്ണവും വർ­ദ്ധി­ച്ചു­വരു­
ന്നു­. സെ­ക്സ് എന്നത് കേ­വലം
ശാ­രീ­രി­കതലത്തിൽ മാ­ത്രം ഒതു­
ങ്ങു­ന്നതല്ല. അതിന് വൈ­കാ­രി­
കവും മാ­നസി­കവും ആത്മീ­യവു­
മാ­യ ഒരു­ മാ­നമു­ണ്ട്. മൃ­ഗങ്ങളെ
­
സംബന്ധി­ച്ചി­ടത്തേ­ാ­ളം ശരീ­രത്തി­
ലു­ണ്ടാ­കു­ന്ന ഒരു­ ചേ­തനയും അതി­
ൻ
­്റെ­ പ്രതി­കരണവു­മാണ് സെ­ക്സ്.
അവി­ടെ­ മാ­നസി­കവും വൈ­കാ­
രി­കവു­മാ­യ ഘടകങ്ങൾ ഒന്നും
പ്രസക്തമല്ല. മനസ്സും ശരീ­രവും
തമ്മി­ലു­ള്ള ബന്ധവും അതു­മൂ­ലമു­
ള്ള പ്രശ്നങ്ങളും മനു­ഷ്യനിൽ മാ­
ത്രമേ­യു­ള്ളൂ­. ലൈംഗി­കവൃ­ത്തി­യിൽ
മനു­ഷ്യൻ
­്റെ­ മനസും വി­കാ­രവും
എല്ലാം പങ്കു­വഹി­ക്കു­കയും അവയെ­
നി­യന്ത്രി­ക്കു­കയും ചെ­യ്യു­ന്നു­.
പു­രു­ഷൻ
­്റെ­ ശരീ­രഘടനയിൽ നി­
ന്നും മാ­നസി­കാ­വസ്ഥയിൽ നി­ന്നും
വ്യത്യസ്തമാണ്
സ്ത്രീ­യു­ടേ­ത്.
വൈ­കാ­രി­കഭാ­വത്തി­ലും വ്യത്യാസമു­
ണ്ട്. പു­രു­ഷനിൽ വി­കാ­രേ­ാദ്ദ­ ീ­പനം
വേ­ഗത്തിൽ നടക്കു­ന്പോ­ ൾ സ്ത്രീ­
യിൽ അത് സാ­വധാനത്തി­ലാ­ണ്.
പു­രു­ഷനി­ലെ­ വി­കാ­രം വേ­ഗത്തി­ൽ
അ­സ്തമി­ക്കു­ന്പോ­ ൾ
സ്ത്രീ­യ്ക്ക്
സാ­വകാ­ശത്തി­ലും ചു­രു­ക്കത്തിൽ
പു­രു­ഷൻ കരയും സ്ത്രീ­ കടലി­നും
സമാ­നം. വി­വാ­ഹേ­തര ബന്ധങ്ങൾ,
അപക്വമാ­യ ലൈംഗി­ക ശൈ­ലി­കൾ
ഇവ ശി­ഥി­ലീ­കരണത്തിന് വി­ത്ത്
പാ­കും. രതി­ജീ­വി­തത്തി­നു­ള്ള ലൈ­
സൻ­സല്ല വി­വാ­ഹബന്ധം.
(തു­ടരും.....)

Documents pareils

bedtime story doc

bedtime story doc അയാ ഒരിE പറ കഥകളാവം. ചിലേ3ാ കഥ മഴമി3ി%് േപാോെയ ഇറിവിAിA് മതി അവ് കഥ. അവെര വാലാAിയ ം മറ മറ Gം അവ കഥേകAിരിം. “േഡാക് ട# ഇേ3ാ െറൗ് സിന് വ.കാPം.” വാ%് േനാിൊ് ഭാരD പറേ3ാളാണ് അയ...

Plus en détail