Nouveau Casino En Ligne 2014
Transcription
Nouveau Casino En Ligne 2014
22 വ്യാഴം, ജനുവരി24, 2013 മനസ് ഡോ: ജോൺ പനയ്ക്കൽ വിവാഹത്തിനുള്ള ഒരുക്കം (ഭാഗം ഒന്ന്) ജീ ിതത്തിലെഏതുസംരഭവും വ വിജയിക്കുന്നതിന് അതിനു വേണ്ടിയുള്ള ഒരുക്കം അനിവാര്യമാ ണ്. ഇത് വിവാഹത്തെസംബന്ധിച്ചും അന്വർത്ഥമാണ്. വിവാഹനടത്തി പ്പിനുള്ള ഒരുക്കത്തെക്കുറിച്ചല്ല ഈ േലഖനത്തിൻ ്റെ ഉദ്ദേശ്യം. വൈവാ ഹിക ജീവിതത്തിലേക്ക ് പ്രവേശിക്കു ന്ന വധൂവരന്മാരുടെ ശാരീരികവും മാനസികവുമായ ഒരുക്കത്തെക്കുറി ച്ചാണ് ഈ പംക്തി ലക്ഷ്യമിടുന്നത്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നു വന്ന വ്യക്തികൾ ആജീ വനാന്തം ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും പരസ്പരം ചു മതലകൾ പങ്കുവെയ്ക്ക ാൻ പരി ശ്രമിക്കുകയും ചെയ്യുന്നതിൻ ്റെ നാന്ദിയാണല്ലോ വിവാഹകർമ്മം. പങ്കുവെച്ചുള്ള ജീവിതത്തിൽ നി രവധി പ്രശ്നങ്ങൾ പൊന്തിവരും. എന്നാൽ ശരിയായ ധാരണയോടും ഒരുക്കത്തോടും വൈവാഹിക ജീ വിതത്തിലേക്ക് പ്രവേശിക്കുന്നവർ ഇത്തരം പ്രശ്നങ്ങളെ വിജയകരമാ യിതരണം ചെയ്യും. വിവാഹത്തിന് രണ്ട് തരത്തിലു ള്ള ഒരുക്കങ്ങളുണ്ട്. ഒന്ന്, (indirect) പരോക്ഷമായത് മറ്റൊന്ന് പ്രത്യക്ഷമാ യത് (direct). പരോക്ഷമായ ഒരുക്കം ഒരാൾ ജനിച്ച് വളരുന്ന കുടുംബത്തി ലെ അന്തരീക്ഷത്തിൻ ്റെയും സാ ഹചര്യത്തിൻ ്റെയും വിലയിരു ത്തലോടെയായിരിക്കണം. അച്ഛ നും അമ്മയും തമ്മിലുള്ള സന്തോ ഷകരവും ആദർശയോഗ്യവുമായ ബന്ധം അവരുടെ മക്കളായ യുവതി യുവാക്കളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പരസ്പര ബഹു മാനം, കരുതൽ, സത്യസന്ധത, മൂ ല്യങ്ങൾ ഇവയെല്ലാം മക്കളെ സ്വാ ധീനിക്കുന്നു. അങ്ങനെ വളർന്നു വരുന്ന യുവാക്കളുടെ കുടുംബജീ വിതം പോറൽ ഏൽപ്പിക്കാതെ പന്തലിക്കും. ഉത്തമമായ ഭാര്യഭർതൃ ബന്ധത്തിൻ ്റെ നിഴലിൽ വളർന്ന യു വതീയുവാക്കൾ മൂല്യങ്ങൾക്കായി പരാശ്രയം തേടേണ്ട ആവശ്യമില്ല. സൽപ്രേരണകൾക്ക് പകരം ദു ഷ്പ്രേരണകളും ദുരനുഭവങ്ങളു മാണ് കുടുംബത്തിൽ നിന്ന് ലഭിക്കു ന്നതെങ്കിൽ ശാരീരികാവശ്യങ്ങൾക്ക് വേണ്ടി മാത്രമുള്ള ഒന്നായി വിവാ ഹജീവിതം ഒതുങ്ങുകയും ഒടുവിൽ ശിഥിലമാകുകയും ചെയ്യും. ഇതിന് ധാരാളം ഉദാഹരണങ്ങൾ നമുക്ക് ചു റ്റും കാണാം. എൻ ്റെകൗൺസിലിംഗ് അനുഭവത്തിൽ മാതാപിതാക്കളു െട പടലപ്പിണക്കം മൂലം തകരാറി ലായ അനേകം യുവാക്കളുടെ കു ടുംബബന്ധങ്ങളുടെമാലപ്പടക്കമുണ്ട്. വിവാഹജീവിതത്തിലേക്ക് പ്രവേ ശിക്കുന്ന യുവതിയുവാക്കൾക്കു ണ്ടാകണം. എൻ ്റെ അച്ഛനമ്മമാരുടെ വിവാഹജീവിതത്തിലെ പൊള്ള ുന്ന അനുഭവങ്ങളിൽ നിന്ന് ഞാൻ പാഠം പഠിച്ച് അവ എൻ ്റെ ജീവിതത്തിൽ ആവർത്തിക്കാതിരിക്കാനുള്ള പ്രതി ജ്ഞയായിരിക്കണം വിവാഹത്തിന് മുന്പ് ഇവർ കൈക്കൊ ള്ളേണ്ടത്. വിവാഹത്തിൻ ്റെ ആദ്യനാളുകളിൽ ഇത്തരം കാര്യങ്ങൾ പരസ്പരം തു റന്ന് പറഞ്ഞ് കൂട്ടായ പ്രതിജ്ഞയെ ടുക്കുന്നത് അഭികാമ്യമായിരിക്കും. അങ്ങനെയെങ്കിൽ ഉത്തമമായ ഒരു പൈതൃകം പിൻതലമുറയ്ക്ക് നൽകു രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നുവന്ന വ്യക്തികൾ ആജീവനാന്തം ഒരുമിച്ച് ജീവിക്കാൻ ആരംഭിക്കുകയും പരസ്പരം ചുമതലകൾ പങ്കുവെയ്ക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നതിൻ ്റെ നാന്ദിയാണ് വിവാഹം വിവാഹത്തിന് ശേഷം അധികനാൾ കഴിയുന്നതിന് മുന്പ് പൊട്ട ിത്തെറിച്ച ജീവിതങ്ങൾ എത്രയധികം, മൂലകാ രണമന്വേഷിച്ച് ഇറങ്ങിച്ചെല്ലുന്പോൾ എത്തുന്നത് ആ കുടുംബത്തിലെ മാതാപിതാക്കളുടെ വഴിപിഴച്ച ജീ വിതത്തിലേക്കും സ്വരചേർച്ച ഇല്ലാ യ്മയിലേക്ക ുമാണ്. ജീവിതത്തിൽ ഭൂരിഭാഗവും അടിപിടിയോ ടെ കഴിഞ്ഞ മാതാ പിതാക്കളെ നേരെയാക്കിയിട്ട് വി വാഹം കഴിക്കാൻ സാധിക്കുമോ? മാറ്റുവാൻ പറ്റാത്തവയെ അംഗീകരി ക്കുവാനുള്ള പ്രശാന്ത മനഃസ്ഥിതി വാൻ ഈ ദന്പതികൾക്ക് സാധിക്കും. ഭർത്താവുമായി പിണങ്ങിപ്പിരിഞ്ഞ അമ്മയുടെ വഴിപിഴച്ച ജീവിതത്തിന് മൂകസാക്ഷിയാകേണ്ടി വന്ന മകൾ, വിവാഹത്തിനുശേഷം ഭർത്താവ് സ്പർശിക്കുവാൻ പോല ും സമ്മതി ക്കാതെ രണ്ടുവർഷക്കാലം കഴിഞ്ഞ കഥ എൻ ്റെ മുന്നിൽ ആ മകൾ വി വരിച്ചപ്പോൾ പുരുഷകുലത്തോട ു ള്ള കടുത്ത വൈരാഗ്യം അവളുടെ മനസിലും മുഖത്തും ഉറഞ്ഞു തു ള്ളുന്നതായി എനിക്ക് കാണാൻ കഴിഞ്ഞു. എവിടെയെല്ലാം എങ്ങനെ യെല്ലാം ഇത്തരം അനുഭവങ്ങൾ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമുള്ള പ്രബോ ധനങ്ങൾ കേൾക്ക ുകയും വായിക്കു കയും ചെയ്യുകയാണ് പ്രത്യക്ഷമായ ഒരുക്കം. സമൂഹം ഇവിടെ ഉണർ ന്ന് ്രപവർത്തിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യസംഘടനകളും മതവിഭാ ഗങ്ങളും ഇപ്രകാരമുള്ള ക്ലാസുകളും ചർച്ചകളും പൂർവ്വ വിവാഹ കൗൺ സിലിംഗിലൂടെ സംഘടിപ്പിക്കേണ്ട ി യിരിക്കുന്നു. കുടുംബജീവിതത്തെക്കുറിച്ചുള്ള ചില വിശ്വാസപ്രമാണ സത്യങ്ങൾ അറിഞ്ഞിരിക്കേണ്ട ത് ആവശ്യമാണ്. മനുഷ്യർ ചേർന്നാണ് കുടുംബമു ണ്ടാകുന്നത്. കുടുംബം സമൂഹത്തി ൻ ്റെ ഭാഗവും സമൂഹത്താൽ സ്ഥാ പിതവുമാണ്. ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധം സ്ഥായിയായ ഒരു ബന്ധമാണെന്ന് ആർഷഭാരത സംസ്കാരം സാക്ഷീകരിക്കുന്നു. വിവാഹം ഒരു ഉടന്പടി മാത്രമല്ല, കുടുംബത്തിൻ ്റെ തറക്കല്ലിടുന്ന വി ശുദ്ധമായ കർമ്മം കൂടെയാണ്. സഹനത്തിൻ ്റെയും സ്നേഹ ത്തിൻ ്റെ യും വിശുദ്ധ കർമ്മം. സന്താനോ ത്പാദനം മാത്രമല്ല, വിവാഹലക്ഷ്യം. കൂട്ടാളിത്തം (companionship) കൂടി ലക്ഷ്യത്തിലുൾപ്പെടുന്നു. വൈവാ ഹിക ബന്ധത്തെ പരസ്പര ബഹു മാനത്തോടെ നെഞ്ചിലേറ്റ ാൻ കഴി യാത്തവർ പരാജയപ്പെടുമെന്ന തിൽ രണ്ട് പക്ഷമില്ല. ശരീരത്തിൻ ്റെയും മനസിന്റെ ഘടനകളെക്കുറിച്ചുള്ള അജ്ഞതയും കുടുംബജീവിതത്തിൽ പല പ്രശ്നങ്ങളും സൃഷ്ടിക്കാം. ഭാര്യാഭർ തൃബന്ധങ്ങളിൽ ഉണ്ടാകുന്ന ശൈ ഥില്യങ്ങൾ അപഗ്രഥനം ചെയ്താൽ ലൈംഗിക കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും തെറ്റിദ്ധാരണകളു മാണ് പലപ്പോഴ ും അവയ്ക്കുള്ള കാ രണങ്ങൾ എന്ന് മനസിലാകും. ലൈംഗിക വിജ്ഞാനം നൽ കുന്നതിനുള്ള മാർഗമെന്താണ്? വിദ്യാലയങ്ങളിൽക്കൂടെയും, കു ടുംബത്തിൽ നിന്നും വിവാഹപൂർവ്വ കൗൺസിലിംഗിൽക്കൂടെയും ഈ വിജ്ഞാനം ലഭിക്കണം. മഞ്ഞകൃ തികളിലൂടെയും നീലച്ചിത്രങ്ങളി ലൂടെയും പ്രചരിക്കുന്ന വികലവും വിലകുറഞ്ഞതുമായ ധാരണകളും വീക്ഷണങ്ങളും യുവലോകത്തെ ഇന്ന് സ്വാധീനിക്കുന്നുണ്ട്. അതു കൊണ്ട ുതന്നെ വിവാഹമോച നക്കേ സുകളുടെ എണ്ണവും വർദ്ധിച്ചുവരു ന്നു. സെക്സ് എന്നത് കേവലം ശാരീരികതലത്തിൽ മാത്രം ഒതു ങ്ങുന്നതല്ല. അതിന് വൈകാരി കവും മാനസികവും ആത്മീയവു മായ ഒരു മാനമുണ്ട്. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം ശരീരത്തി ലുണ്ടാകുന്ന ഒരു ചേതനയും അതി ൻ ്റെ പ്രതികരണവുമാണ് സെക്സ്. അവിടെ മാനസികവും വൈകാ രികവുമായ ഘടകങ്ങൾ ഒന്നും പ്രസക്തമല്ല. മനസ്സും ശരീരവും തമ്മിലുള്ള ബന്ധവും അതുമൂലമു ള്ള പ്രശ്നങ്ങളും മനുഷ്യനിൽ മാ ത്രമേയുള്ളൂ. ലൈംഗികവൃത്തിയിൽ മനുഷ്യൻ ്റെ മനസും വികാരവും എല്ലാം പങ്കുവഹിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്നു. പുരുഷൻ ്റെ ശരീരഘടനയിൽ നി ന്നും മാനസികാവസ്ഥയിൽ നിന്നും വ്യത്യസ്തമാണ് സ്ത്രീയുടേത്. വൈകാരികഭാവത്തിലും വ്യത്യാസമു ണ്ട്. പുരുഷനിൽ വികാരോദ്ദ ീപനം വേഗത്തിൽ നടക്കുന്പോ ൾ സ്ത്രീ യിൽ അത് സാവധാനത്തിലാണ്. പുരുഷനിലെ വികാരം വേഗത്തിൽ അസ്തമിക്കുന്പോ ൾ സ്ത്രീയ്ക്ക് സാവകാശത്തിലും ചുരുക്കത്തിൽ പുരുഷൻ കരയും സ്ത്രീ കടലിനും സമാനം. വിവാഹേതര ബന്ധങ്ങൾ, അപക്വമായ ലൈംഗിക ശൈലികൾ ഇവ ശിഥിലീകരണത്തിന് വിത്ത് പാകും. രതിജീവിതത്തിനുള്ള ലൈ സൻസല്ല വിവാഹബന്ധം. (തുടരും.....)
Documents pareils
bedtime story doc
അയാ ഒരിE പറ കഥകളാവം. ചിലേ3ാ കഥ മഴമി3ി%് േപാോെയ ഇറിവിAിA്
മതി അവ് കഥ. അവെര വാലാAിയ ം മറ മറ Gം അവ കഥേകAിരിം.
“േഡാക് ട# ഇേ3ാ െറൗ് സിന് വ.കാPം.”
വാ%് േനാിൊ് ഭാരD പറേ3ാളാണ് അയ...