Blackjack En Ligne Meilleur Site
Transcription
Blackjack En Ligne Meilleur Site
12 13 2014 സപ്തംബർ 26 ● വെള്ളി പ്രദീപ് പുറവങ്കര www.pradeeppuravankara.com മാറേണ്ട ഭാഷാ ശൈലികൾ... മൂല്യാധിഷ്ഠിത കുടുംബ ജീവിതം റി തുരുതുരാ ചുംബനം. എനിക്ക് ഇതൊരു ഹരമായി മാറി. അത് നിറുത്തിക്കഴിഞ്ഞിട്ട് പ്രത്യക്ഷപ്പെടാമെന്ന ു കരുതി ഞാൻ കാത്തി ട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് രുന്നു. രക്ഷയില്ല, നിറുത്തുന്ന ലക്ഷണമില്ല. അണുകുടുംബ വ്യവസ്ഥയിലേയ്ക്കു മറ്റു വഴിയില്ലാതെ ഞാൻ ഉറക്കെ മുരടനക്കി. ള്ള പരിണാമ പ്രക്രിയയിൽ കൈതെറ്റി നി പെട്ടെന്ന് അവർ എന്നെതിരിച്ചറിഞ്ഞു. ഞാൻ ലത്തു വീണുടഞ്ഞ് നഷ്ടമായ കുറെ ജീവി രംഗം ദർശിച്ചതിലുള്ള വാർദ്ധക്യലജ്ജയിൽ തമൂല്യങ്ങളുണ്ട് മലയാളിയുടെ ഇടയിൽ. രണ്ടുപേരുടെയും മുഖം കുനിഞ്ഞു. പിന്നെ അത്യാന്താധുനികതയുടെ വേലിയേറ്റത്തിൽ സംസാരമായി. ഇത്തരം സ്നേഹപ്രകടനങ്ങൾ പരിഷ്കാരത്തിന്റെ പുത്തൻപടവുകൾ വെ ഇന്ന് കുടുംബങ്ങളിലുണ്ടോ? അന്യമായി ന്പലോടെ ചവിട്ടിക്കയറുന്ന മലയാളി പരന്പാ പ്പോയി. സ്നേഹത്തെ ഒരു വികാരമാക്കി മാ രഗതമായി കൈമാറി വന്ന കുറേ ജീവിതമൂ റ്റി മൂലയിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ് പല ല്യങ്ങൾ പണയം വെച്ച് വഴിമാറ്റി പ്രയാണം ഭവനങ്ങളിലും. സ്നേഹം ഒരു വികാരമല്ല, ഒരു പ്രവൃത്തി തുടങ്ങി എന്നു വേണം അനുമാനിക്കാൻ. മൂ ല്യാധിഷ്ഠിത കുടുംബബന്ധങ്ങളിലെന്ത ു കാ യാണ്. It is an act. രാവിലെ പിണങ്ങി ഓഫീ ര്യം എന്ന് പുരികം ചുളിച്ച് ചോദിക്കുന്ന പു സിലേക്ക് മുഖം ചുളിച്ചു പോയ ഭർത്താവ് ത്തൻ തലമുറയുടെ കുടുക്ക് ചോദ്യങ്ങൾക്ക് വൈകീട്ട് വീട്ടിലെത്തുന്പോൾ സ്നേഹമെ ശാസ്ത്രീയമായി മറുപടി നല്കാൻ ബുദ്ധിമു ന്ന വികാരവുമായി ഭാര്യ വീടിന്റെ മൂലയിൽ ട്ടുന്ന മുൻതലമുറയുടെ ഗതികേട് ഊഹിക്കാ നോക്കുകുത്തിയായി നിന്നതുകൊണ്ട് എന്തു വുന്നതിലപ്പുറമാണ്. മനുഷ്യബന്ധങ്ങളും മാ പ്രയോജനം? ഒരു ഗ്ലാസ് ചായയുമായി അദ്ദേ നുഷിക വ്യാപാരങ്ങളും ഒരുവന്റെ ‘മൂഡിനെ’ ഹത്തിന്റെഅടുത്തേക്ക് ഒരു പുഞ്ചിരിയുമായി (Mood) ആശ്രയിച്ചിരിക്കുന്നു എന്ന് ഉറക്കെ കടന്നു ചെല്ലുന്പോൾ അവിടെ സ്നേഹം ഒരു പ്പറയേണ്ട കാലമാണിത്. അപ്പോഴത്തെ മാ ്രപവൃത്തിയായിമാറുന്നു. പിണക്കത്തിന്റെകാ നസികാവസ്ഥക്കനുസൃതമായി ചുവടു മാറ്റി ർമേഘം പെയ്തൊഴിയുന്നു. സ്നേഹത്തിന്റെ ചവിട്ടുന്ന മനുഷ്യക്കോലങ്ങൾ ഉറഞ്ഞു തു പര്യായപദമാണ് എണ്ണ. എണ്ണ പോലെ സ്നേ ള്ളുന്ന പടയോട്ട ഭൂമിയായി തീർന്നിരിക്കുന്നു ഹം ഒഴുക്കണം. സുഗന്ധ തൈലം ഒരു കുപ്പി യിലാക്കി അടച്ച് ഭദ്രമായി സൂക്ഷിച്ചാൽ ആ ഇന്ന് നാം ജീവിക്കുന്ന ചുറ്റുപാടുകൾ. ഞാൻ ബിരുദാനന്തരബിരുദത്തിന് ഉത്ത- തൈലത്തിന്റെ സുഗന്ധം എങ്ങനെ ആസ്വദി രേന്ത്യയിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലം. ക്കാൻ സാധിക്കും? ആ കുപ്പി തുറക്കണം. വർഷത്തിലൊരിക്കൽ മാത്രമേ കോളേജിന് തൈലം പകരണം. എങ്കിലേ പരിമള വാസന അവധി നല്കൂ. ഒരു അവധിക്കാലത്ത് നാ പരത്തുന്ന തൈലമാണത് എന്ന് തിരിച്ചറിയാൻ ട്ടിലെത്തിയപ്പോൾ ഉണ്ടായ ഒരു അനുഭവം പറ്റൂ. സ്നേഹവും ഇതുപോലെതന്നെ. സ്നേ ഇന്നും പച്ചയായിഓർമ്മയിൽ അവശേഷിക്കു ഹത്തിന്റെ ഊഷ്മളത തിരിച്ചറിയണമെങ്കിൽ ന്നു. എൻ്റെ വീട്ടിനടുത്തുള്ള ഒരു പഴയതറവാ അത് പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കണം. കു ടാണ് വേദി. എന്റെ കുട്ടിക്കാലത്ത് ആ വീട്ടു ടുംബാംഗങ്ങൾ പരസ്പരം സ്നേഹിക്കുകയും കാർ മലയാളമാസം ഒന്നാം തിയ്യതി എന്നെ ബഹുമാനിക്കുകയും ചെയ്യണം. സ്നേഹം മാ അവരുടെ വീട്ടിലേക്ക് അതിരാവിലെ വിളിച്ച് ത്രം പോര. ബഹുമാനവും വേണമെന്നർത്ഥം. ‘ഒന്നാം തിയ്യതി’ കയറ്റുമായിരുന്നു. മനോഗു അതെങ്ങനെ? മാതാപിതാക്കൾ മക്കളെബഹു ണമുള്ള ഒരുപയ്യനായിരുന്നുഞാൻ. അങ്ങനെ മാനിക്കണമെന്നോ? അതെ. അതുതന്നെ. നി യുള്ളവരെ ഒന്നാം തിയ്യതി അതിരാവിലെ ങ്ങളുടെ മക്കളായി പോയതുകൊണ്ട് അവരു വലത്തുകാൽ വെച്ച് വീട്ടിൽ കയറ്റിയാൽ ആ ടെ സ്വയംശീർഷകത്വത്തിന് ഭംഗം വരുമോ? മാസം മുഴുവൻ സുഭിക്ഷമായിരിക്കുമെന്ന ് അവരുടെവ്യക്തിത്വം നിഷ്പ്രഭമാകുമോ? ഇല്ല. ഗ്രാമവാസികൾ വിശ്വസിച്ചിരുന്ന കാലഘട്ടം. വളരുവാനും പടരുവാനും സ്വാതന്ത്ര്യമുള്ള എനിക്കത് വലിയ ഇഷ്ടമായിരുന്നു. കാരണം വ്യക്തികളായിഅവരെകരുതിഅവരിൽ കുടി വിഭവസമൃദ്ധമായ ഒരുപ്രഭാതഭക്ഷണം ഓരോ കൊള്ളുന്ന ചൈതന്യത്തെ ബഹുമാനിക്കാൻ മലയാളമാസം ഒന്നാം തിയ്യതിയും എനിക്ക് മറക്കാത്ത കുടുംബങ്ങളാണ് മൂല്യാധിഷ്ഠിത കിട്ടുമായിരുന്നു. യുവാവായിട്ടും പഴയ ഓർ കുടുംബങ്ങളായി തീരുന്നത്. കുടുംബമാണ് മ്മ മനസ്സിലുള്ളതുകൊണ്ട് അവധിക്ക് നാട്ടി പ്രഥമവും പ്രധാനവുമായ പാഠശാല. അവി ലെത്തുന്പോൾ ആ വീട് സന്ദർശിക്കുക പതി ടെ നിന്ന് ലഭിക്കുന്ന ബാലപാഠങ്ങളാണ് പി വായിരുന്നു. അങ്ങനെ ഞാൻ അതിരാവിലെ ൽക്കാലത്ത് സമൂഹത്തിൽ പ്രായോഗികമാ തന്നെപടിപ്പുര തുറന്ന് അകത്തുകയറി. അവി ക്കേണ്ടത്. ജീവിതമൂല്യം വച്ചുപുലർത്താത്ത ടെ അപ്പോൾ 90 കഴിഞ്ഞ ഒരു അപ്പൂപ്പനും കുടുംബങ്ങളിലെ കുട്ടികൾ സമൂഹത്തിലെ ് കാലം തെളി അമ്മൂമ്മയും മാത്രം. വേലക്കാരി രാവിലെ പുഴുക്കുത്തുകളായി തീരുമെന്ന 9 മണി കഴിഞ്ഞ് എത്തും. വീടിന്റെ കോലാ യിച്ചിട്ടുണ്ട്. ഓരോ വ്യക്തിയ്ക്കും മൂല്യമുണ്ട്. യിൽ ഒരു ബഞ്ചിൽ അപ്പൂപ്പനും അമ്മൂമ്മയും വീട്ടിൽ ദാസ്യവൃത്തി ചെയ്യുന്നവർക്ക് പോ അടുത്തിരിക്കുന്നു. എന്നെ അവർ കണ്ടില്ല. ലും. അവരവർ അർഹിക്കുന്ന സ്നേഹവും ിൽ കണ്ണ് പിടിക്കുന്നില്ല. രണ്ടുപേരും പല്ലില്ലാത്ത മതിപ്പും കരുതലും പകുത്തു നല്കുമെങ്ക മോണ വെച്ച് ചുംബിക്കുകയാണ്. എന്തൊ കുടുംബത്തിൽ മൂല്യച്യുതിഉണ്ടാവുകയില്ല. അടുത്ത കാലത്ത് ആകസ്മികമായി ഒരു ക്കയോ പരസ്പരം പറയുന്നുണ്ട്. മാറി മാ ഡോ. ജോൺ പനയ്ക്കൽ [email protected] കൂ ‘‘ഇതെന്താ ഇവനിങ്ങനെ. ചിലപ്പോൾ ഡോക്ടറാകാനാകും യോഗം.’’ അക്ഷരങ്ങൾ വ്യക്തമായി എഴുതാൻ സാധിക്കാത്ത കുട്ടിക്കളുടെരക്ഷിതാക്കൾ ഉരുവിടാറുള്ള സ്ഥിരം പല്ലവിയാണ്. നമുക്ക് പെട്ടന്ന് തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് മു ന്പും ഇന്നും മിക്ക ഡോക്ടർമാരും അവരുടെ പ്രിസ്ക്രിപ്ഷൻ കുറിക്കാറുള്ളത്. ഇതെന്തു കൊണ്ടാണെന്ന് നമുക്കാർക്കും ഇതുവരെമനസിലാക്കാത്ത കാര്യമാണ്. ഡോക്ടർമാർ നിർബ്ബന്ധമായും അനുശാസിക്കേണ്ട സദാചാ രസംഹിതകളിൽ ഒന്ന് മരുന്നുകുറിപ്പടികൾ സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ വ്യക്തമായി എഴുതണമെന്ന് നിർ ദേശിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും പാലിക്കപ്പെടാറില്ല. പക്ഷെഈ കുറിപ്പടികൾ വളരെകൃത്യമായിവായിച്ചെടുക്കാൻ സാധിക്കുന്നവരാണ് നമ്മുടെ നാട്ടിലെ മരുന്നുവിൽപ്പനക്കാർ. കഴിഞ്ഞ ഫെബ്രുവരിയിൽ ഇനി മുതൽ മരുന്നിന്റെ കുറിപ്പടി കൾ വലിയ ഇംഗ്ലീഷ് അക്ഷരത്തിൽ എഴുതണമെന്ന നിർദ്ദേ ശം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എല്ലാ ഡോക്ടർമാക്കും നൽകിയെങ്കിലും അത് എത്രത്തോളം പ്രാവർത്തികമായിട്ടു ണ്ടെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. പ്രവാസലോകത്ത് ഇന്ന് മിക്ക ഡോക്ടർമാരും കുറിപ്പടികൾ കന്പ്യൂട്ടർ മുഖേനയാണ് എഴുതിനൽകുന്നത്. അത് രോഗിയെ സംബന്ധിച്ചടുത്തോളം ഏറെആശ്വാസകരമാണ്. സാങ്കേതിക വിദ്യകൾ പുരോഗമിക്കു ന്പോൾ നമ്മുടെ നാട്ടിലും സമാനസാഹചര്യം ഉടലെടുക്കുമെ ന്ന് തല്കാലം നമുക്ക് പ്രതീക്ഷിക്കാം. ഇതു പോലെ നമ്മു ടെ നാട്ടിൽ ഉടനെ തന്നെ ക ന്പ്യൂ ട്ട ർ വ ത് ക രി ക്കേ ണ്ട ഒരു സംഭവമാണ് മലയാ ളത്തിലുള്ള ആധാരം എഴു ത്ത്. നഗര പ്രദേശങ്ങളിൽ ഇംഗ്ലീഷിലാണ് ആധാരം എഴുതുന്നതെങ്കിലും, ഗ്രാ മങ്ങളിൽ മലയാളം തന്നെ യാണ് ഇപ്പോഴും ആധാ രത്തിന്റെ ഭാഷ. മലയാള ഭാഷയോടുള്ള സ്നേഹമൊ ക്കെ എന്റെ മനസിലും നി റ ഞ്ഞു തു ളു ന്പു ന്നുെ ണ്ട ങ്കി ലും ആധാരങ്ങളിലെഴുതു ന്ന ഭാഷ മലയാളം തന്നെ യാണോഎന്നുപലപ്പോഴും സംശയിച്ചു പോകാറുണ്ട്. കാലം മാറുന്പോൾ ഭാ ഷയും വികാസം പ്രാപിക്കേണ്ടതാണ്. എന്നാൽ നമ്മുടെആധാ രങ്ങളിൽ ഇപ്പോഴും മേൽപ്പടിയാനും, ടിയാനും ഒക്കെകയറി ഇറങ്ങി വരും. ഉദാഹരണത്തിന് ‘‘ടിയാന്റെ അവകാശം സിദ്ധി ച്ച നാം മേൽപ്പടികരം തീർത്തും വസ്തുവകകൾ അനുഭവിച്ചു വരവേ ടിയാൻ മരണപ്പെടുകയും പട്ടികവസ്തു അന്യാധീന പ്പെട്ടു പോവുകയും....’’ എന്ന രീതിയിലുള്ള ആധാരം എഴു ത്തിലൂടെ അത് കൈവശം വെക്കുന്നയാൾ എന്തായിരിക്കും മനസിലാക്കുന്നത്. ഇതേ പ്രശ്നം പലപ്പോഴും നമ്മുടെ പോ ലീസ് എഫ്.ഐ.ആറുകളിലും, കോടതി രേഖകളിലും കാണാ വുന്നതാണ്. സർക്കാരിന് അപേക്ഷ കൊടുക്കുന്പോൾ പോലും അറിയാത്ത ഈ മലയാളത്തിൽ തന്നെ കഷ്ടപ്പെട്ട് എഴുതേണ്ടി വരുന്നു. പഴയ ലിപികളെയോ, ഭാഷയെയോ തള്ളിപറയാനല്ല, മറിച്ച് ഇത്തരം കടിച്ചാൽ പൊട്ടാത്ത പദങ്ങൾ പുതുതലമുറയെ മലയാള ഭാഷയിൽ നിന്ന് അകറ്റി നിർത്തുമെന്ന ഉത്തമബോ ധ്യമാണ് ഇതിനെ പറ്റി എഴുതാൻ പ്രേരിപ്പിക്കുന്ന ഘടകം. പ്രത്യേകിച്ച് നമുടെ ചുറ്റുമുള്ള മലയാളമടക്കമുള്ള ഭാഷകൾ ഓൺലൈനിലൂടെ പുതിയ മേഖലകളിലേയ്ക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഭാഷ ഇത്തരത്തിൽ സഞ്ചരിക്കുന്പോൾ അതിനൊപ്പം ഒരു സംസ്കാരവും, പൈതൃകവും സഞ്ചരിക്കു ന്നുണ്ട്. അതു കൊണ്ട് തന്നെ അറിയുന്ന ഭാഷ വായനക്കാ രനും, എഴുത്തുകാരനും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റു ന്നതാവണം. അല്ലെങ്കിൽ അത് പെട്ടന്നു മരിച്ചു പോകും. ഒപ്പം ഭാഷ ഗാംഭീര്യത്തിന് മാത്രമല്ല, സംവേദനത്തിന് കൂടിയാണെന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ചരിത്രത്തിൽ ഇന്ന് പ്രതികരണം വീട്ടിൽ പ്രശ്നമായി. അത്രയ്ക്ക് സംശയരോ ഗമുണ്ട് ആ മാതാവിന്. പലപ്പോഴും മകനെ ശാരീരികമായി അനുസരണക്കേടിന് ശിക്ഷി പ്പിക്കുന്നത് അച്ഛൻ വഴിയാണ്. ഇടിയ്ക്കാൻ മാത്രം ഒരു അച്ഛൻ. മകന് സഹി കെട്ടു. വീ ട്ടിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പലപ്പോഴും കരുതി. പണമില്ല കയ്യിൽ. വല്ലാത്ത മാനസി കാവസ്ഥയിൽ കഴിയുന്ന മകന്റെ ഗതികേട് ആലോചിക്കുന്പോൾ ആ കുടുംബത്തിന്റെ അവസ്ഥ ഊഹിക്കാൻ കഴിയും. മന്ത്രവാദത്തി ലും ആഭിചാരത്തിലും അടിയുറച്ചു വിശ്വസി ക്കുന്ന ആ അമ്മ ഓരോ ചുവടും വെയ്ക്കു ന്നത് മന്ത്രവാദിയുടെ താളത്തിലാണ്. താളം തെറ്റിയ ആ കുടുംബം കൗൺസ ിലിംഗിനായി എന്നെ സമീപിച്ചു. ആദ്യത്തെ സെഷൻ കഴി ഞ്ഞപ്പോൾ ഗൃഹനാഥയുടെ എന്നെപ്പറ്റിയുള്ള കമന്റ്, ‘ഞാൻ തലമൂത്ത ഒരു മന്ത്രവാദിയാ ണ്.’ എനിക്ക് ഞെട്ടാൻ പറ്റില്ലല്ലോ. ഈശ്വര പ്രാർത്ഥനയിലൂടെയും പഠിച്ച പാഠങ്ങളിലുടെ യും പരിശീലിച്ച പരിചയസന്പത്തിലൂടെയും കൗൺസിലിംഗ് എന്ന ദിവ്യകർമ്മം നിർവഹി ക്കുന്ന എന്നെ ഒരു മന്ത്രവാദിയാക്കിയതിൽ കൂട്ടുകാരന്റെ വീട്ടിലെത്തിയപ്പോഴുണ്ടായ ‘കരയുവാൻ കൺകളിൽ കണ്ണുനീരില്ലാത്ത ഞാൻ അത്ഭുതപ്പെടുന്നില്ല. ആ മകൻ എന്നിൽ അനുഭവം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. കളിമരപ്പാവകൾ’ കണക്കെയായിരിക്കുന്നു പൂർണ്ണമായി വിശ്വാസമർപ്പിച്ചു. മുറിവേറ്റ ആ ഞാൻ ആ വീട്ടിൽ ചെല്ലാറുള്ളപ്പോഴൊക്കെ ഇന്ന് മനുഷ്യക്കോലങ്ങൾ! വിചാരം വികാ ഹൃദയം ക്രമേണ കരിഞ്ഞ് സ്വസ്ഥതയിലേക്ക് ഊഷ്മളമായ വരവേല്പാണെനിക്ക് ലഭി രത്തിന് വഴിമാറുന്ന ഭവനങ്ങൾ! പരസ്പരം നിങ്ങുന്നു. പക്ഷേമന്ത്രവാദം അമ്മ തുടരുന്നു. ച്ചിരുന്നത്. പക്ഷേ അന്ന് ആ വീട്ടിൽ ഒരു സ്നേഹബഹുമാനമുള്ള കുടുംബമാണ് മൂ എന്ത് ജീവിതമൂല്യമാണ് പിൻതലമുറയ്ക്ക് മൂകത. ഞാൻ കാരണമന്വേഷിച്ചു. ഗൃഹനാ ല്യാധിഷ്ഠിത കുടുംബജീവിതത്തിന്റെ പ്രഥമ ഈ കുടുംബത്തിലെ മാതാപിതാക്കൾ കൈ മാറുന്നത്? ആഭിചാരത്തിന്റെയും മന്ത്രവാ ഥന്റെ മറുപടി. ‘അവൾ പോയി, പനയ്ക്കൽ!’ പഠനക്കളരി. ും കരിമഷിക്കോലങ്ങളിൽ നിന്ന് ആരാണീ അവൾ? ഞാൻ ചുറ്റുപാടും നോ പലരും പറയാറുണ്ട് കുടുംബജീവിതം ദത്തിന്റെയ ക്കി. അവൾ, അദ്ദേഹത്തിന്റെ ഭാര്യ, അവിടെ ഒരു അഡ്ജസ്റ്റുമെന്റ് ആണെന്ന്. അറിവില്ലാ നിർഗമിക്കുന്ന നെഗറ്റീവ് എനർജി! ഇവിടെ ത്തന്നെഉണ്ട്. എവിടേയും പോയിട്ടില്ല. ഞാൻ യ്മ മൂലമാണ് ഇത്തരം നിഗമനത്തിൽ ചിലർ യാണ് മൂല്യാധിഷ്ഠിത കുടുംബജീവിതത്തി തിരക്കി ‘ആരാണീ അവൾ?’ ഗൃഹനാഥന്റെ എത്തുന്നത്. അഡ്ജസ്റ്റ്മെന്റ ിന് ദീർഘായുസ്സി ന്റെ രണ്ടാം ലക്ഷണം പ്രസക്തമാകുന്നത്. മറുപടി. ‘ഞങ്ങളുടെ എല്ലാമെല്ല ാമായിരുന്ന ല്ല. കാലാവധിയുടെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്ന പരസ്പരം പൂരിപ്പിക്കുന്നതാകണം കുടുംബജീ പിങ്കി പോയി, പനയ്ക്കൽ!’ ആ വീട്ടിൽ വളർ ഒരു താൽക്കാലിക ഭാവമാണ് അഡ്ജസ്റ്റ്മെ വിതം.. ഒരുവന്റെ കുറവുകളെ തിരിച്ചറിഞ്ഞ് ത്തിയിരുന്ന പൂച്ചക്കുട്ടിയാണ് പിങ്കി. അദ്ദേഹം ന്റ്. മൂല്യാധിഷ്ഠിത കുടുംബജീവിതത്തിൽ മറ്റേയാളിന്റെ നിറവുകൾ കൊണ്ട് ആ വിടവ് എന്നെ അടുത്തമുറിയിലേക്ക ് കൂട്ടിക്കൊണ്ടു Accomplishment ആണ് പ്രായോഗികമാക്കേ നികത്തുന്ന പൂരിപ്പക്കൽ കർമ്മം നടക്കുന്ന പോയി. കമനീയമായി അണിയിച്ചൊരുക്കിയ ണ്ടത്. എന്താണീ Accomplishment? ഒരു കു ഭവനങ്ങൾ തിളങ്ങുന്ന ദീപസ്തംഭങ്ങളായി ഒരു ശവപ്പെട്ടിയിൽ പൂക്കളാൽ പൊതിയപ്പെട്ട ടുംബാംഗത്തിന്റെ imperfections മറ്റുള്ളവരെ നാടിന് മുഴുവൻ പ്രഭ ചൊരിഞ്ഞുകൊണ്ടി പിങ്കിയുടെ മൃതദേഹം എന്നെ അദ്ദേഹം കാ perfectionലേക്ക് നയിക്കണം. ഒതുങ്ങിക്കൊടു രിക്കും. പെൻസിലുണ്ടാക്കുന്ന ആൾ പെ ണിച്ചു. അന്ത്യചുംബനത്തിന്റെ ഊഴത്തിനായി ക്കാതെ പരസ്പരം പൂരിപ്പിക്കണം. ഒരാളിന്റെ ൻസിലിന് പല ഉപദേശങ്ങളും കൊടുത്ത ഞാൻ കാത്തു നിന്നില്ല. സ്ഥലം കാലിയാക്കി. കുറവുകളെമറ്റൊരാളിന്റെനിറവുകൾ കൊണ്ട് കൂട്ടത്തിൽ പറഞ്ഞ ഒരുഉപദേശം ശ്രദ്ധേയമാ ണ്. ‘പ്രിയപ്പെട്ട പെൻസിൽ, നിന്റെ അകത്തു കുറെ നാളുകൾക്ക് മുന്പ് ആ ഗൃഹനാഥന്റെ നികത്തണം. Fill up the gaps each other. അമ്മ മരിച്ചപ്പോൾ കാണാത്ത ശോകഭാവം യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന 20 ള്ള കറുത്ത നിറമുള്ള ലെഡ് (lead) ആണ് ഈ പിങ്കിയുടെ വേർപ ാടിൽ ആ വീട്ടുകാർ വയസ്സായ ഒരു ചെറുപ്പക്കാരന്റെ വീട്ടിലെ നിന്നിൽ പ്രധാനം. എഴുതുന്ന അക്ഷരങ്ങൾ പ്രകടിപ്പിക്കണമെങ്കിൽ, സ്വന്തം അമ്മയോട് ദയനീയാവസ്ഥ വർണ്ണനാതീതമാണ്. ആണും മറ്റുള്ളവർ തെളിഞ്ഞു കാണുന്നത് നിന്റെ എത്ര അടുപ്പം? അമ്മയുടെ മുഖത്ത് ഒരു പെണ്ണുമായി ഒരു മകൻ. അമ്മയ്ക്ക് Posses- വൈശിഷ്ട്യം മൂലമാണ്. നിന്റെ നിറം മങ്ങി അന്ത്യചുംബനം നല്കാൻ ഈ മകൻ നാട്ടി siveness മകനോട്. ഇരുപത്തിനാലു മണി യാൽ അക്ഷരങ്ങൾ വായിച്ചെടുക്കാൻ ബുദ്ധി ലേക്ക് പോയില്ല എന്ന സത്യം കൂടെകൂട്ടിവാ ക്കൂറും മകനിലാണ് ശ്രദ്ധ. അവന്റെ ചെറിയ മുട്ടേണ്ടി വരും.’ കഴന്പുള്ള ഒരു സാരോപദേ യിക്കുന്പോൾ രക്തബന്ധത്തിന്റെ കട്ടി എത്ര ചലനങ്ങൾ പോലും വഷളാകാനുള്ളതാ ശം. ഒരുവന്റെ ഉള്ളിലുള്ള ‘മനുഷ്യപ്പച്ച’യാണ് കുറഞ്ഞിരിക്കുന്നുവെന്ന് ഊഹിക്കാവുന്നതേ ണെന്ന് വ്യാഖ്യാനിച്ച് മനസിലെ സ്വസ്ഥത ഉൾക്കാന്പ്. അത് തിളങ്ങിയാൽ പരസ്പര പൂ ഉള്ളൂ. മൃഗങ്ങൾക്കാണ് ഇന്ന് മനഷ്യനേക്കാൾ നഷ്ടപ്പെടുത്തികഴിയുകയാണ് ആ അമ്മ. രണ്ട് രിതമായ കുടുംബ ബന്ധങ്ങളുടെ ഇഴപാകി വില. കുടുംബത്തിന്റെ കണ്ണികൾ അത്രയ്ക്ക് ബെഡ്റൂം ഉള്ള വീട്ടിൽ താമസിക്കുന്നതിനു യെടുക്കാൻ സാധിക്കും. മറ്റുള്ളവരെ സന്തോ അയഞ്ഞിരിക്കുന്നു. മുച്ചീട്ടുകളിയിലെ ‘തനി ള്ള സാന്പത്തികശേഷിയുണ്ടെങ്കിലും മകനെ ഷിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? പ്പിടുത്തം’ പോലെ. ഇന്ന് ഒരേ കുരക്കീഴിലെ സ്കാൻ െചയ്യാനായി അച്ഛനും അമ്മയും തിക്തമെങ്കിലും മുക്തമായ ഹൃദയവികാര മനുഷ്യൻ പരസ്പരം പിരിഞ്ഞിരിക്കുന്നു, പാ മകനും ഒരേബെഡ്റൂമിലാണ് കിടപ്പ് പോലും. വായ്പുകളോടെ മറ്റുള്ളവന്റെ ഹൃദയഭിത്തി ലയ്ക്കാ പിരിയുന്നതുപോലെ. ‘അവനവനി കൂട്ടുകാരുമൊത്ത് കളികൾക്കായി വെളിയിൽ യിൽ സമാധാനത്തിന്റെയും സന്തോഷത്തി സം’ ഇന്നിന്റെ വിജയമുദ്രയായി മാറിയിരിക്കു പോയി സമയത്ത് എത്താതിരുന്നാലോ, കോ ന്റെയും ചെറുചലനങ്ങളെങ്കിലുമുണ്ടാക്കാൻ ന്നു.അങ്ങനെയങ്കിൽ ജീവിതമൂല്യങ്ങളെവിടെ? ളേജിൽ നിന്ന് അല്പം താമസിച്ചെത്തിയാലോ നിങ്ങൾക്ക് കഴിയുമെങ്ക ിൽ നിങ്ങളുടെ കു ടുംബജീവിതം ധന്യമായി. മൂല്യാധിഷ്ഠിത കു ടുംബജീവിതത്തിന്റ മൂലക്കല്ല് അപ്പോൾ പാകി ക്കഴിഞ്ഞുവെന്ന് വിശ്വസിക്കാം. കുടുംബസദസ്സുകളെക്കുറിച്ച് കുറിയ്ക്കു ന്പോൾ എന്റെ പേനയുടെ വേഗത വർദ്ധി ക്കും. ദിവസവും കുടുംബാംഗങ്ങൾ ഒരുമിച്ചി രുന്ന് ഓരോ ദിവസത്തെയും അനുഭവങ്ങൾ പങ്കു വെയ്ക്കുകയും ഫലിതങ്ങൾ പറഞ്ഞ് ചിരിക്കുകയും ചെയ്യുന്ന കൂട്ടായ്മയെയാണ് കുടുംബസദസ് എന്നതുകൊണ്ട് വിവക്ഷിക്കു ന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള മനപ്പൊ രുത്തം ഊട്ടിയുറപ്പിക്കുന്ന വേദിയാണിത്. പടലപ്പിണക്കങ്ങൾ ഉരുകി അപ്രത്യക്ഷമാകു ന്ന അവസരമാണിത്. ഐകമത്യം മഹാബലം എന്ന ആപ്തവാക്യം കുടുംബത്തിൽ പ്രവർ ത്തിക്കുന്ന സമയമാണിത്. എന്നാൽ ഇന്നിന്റെ തിരക്കിൽ കുടുംബസദസ്സുകൾ അപ്രത്യക്ഷമാ യിരിക്കും. പരസ്പരം കണ്ടെങ്കിൽ കണ്ടെന്ന് പറയാം. അതിലപ്പുറം ആത്മബന്ധമൊന്നും വീട്ടിനുള്ളിൽ ഇല്ല. പുറത്തുള്ളവരുമായി വീ ട്ടിലെ പൊളിറ്റിക്സ് പങ്കു വെയ്ക്കാനാണ് പലർക്കും വ്യഗ്രത. കൊട്ടിയടക്കപ്പെട്ട മനസ്സി ന്റെവാതിലുകൾ വീട്ടിൽ തുറക്കാതെപുറത്ത് തുറക്കുന്നവർ കലഹം ക്ഷണിച്ചുവരുത്തുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള അകലം കൂടു ന്നു. രാത്രിഭക്ഷണത്തിന് ശേഷം സ്വീകരണമു റിയിൽ വീട്ടിലുള്ള എല്ലാവരും ചേർന്നിരുന്ന് സന്പുഷ്ടമാക്കുന്ന കുടുംബസദസ്സുകൾ ജീവി തമൂല്യങ്ങൾ വാമൊഴിയായി കൈമാറുന്നതി നുള്ള അവസരം കൂടെയാണ്. മക്കൾക്ക് ഇതി നുള്ള അവസരം നഷ്ടപ്പെടുത്തിയാൽ പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടി മനസിലെ വികാ രങ്ങൾ പ്രക്ഷേപണം ചെയ്യുവാൻ അവർ വെ ന്പൽ കൊള്ളുമെന്ന സത്യം മാതാപിതാക്കൾ മറക്കരുത്. കോടിയുടെബാങ്ക് ബാലൻസ് കാ ട്ടിമക്കളുടെമുന്നിൽ മഹത്വം പ്രഖ്യാപിക്കാൻ പരിശ്രമിക്കുന്ന മാതാപിതാക്കൾ തങ്ങളുടെ കാലശേഷം പിൻഗാമികൾ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങിയ ഏത് ജീവിതമൂല്യമാണ് പിന്തു ടരുന്നത് എന്ന് ഇപ്പോഴേ ചിന്തിക്കണം. കാശ് കൊണ്ട് കീശ നിറയ്ക്കുക മാത്രമല്ല, ജീവിതം കൊണ്ട് നന്മയുടെനെയ്മണികൾ വരുംതലമു റയിൽ വിതയ്ക്കുവാനും കഴിയണം. കുടുംബാംഗങ്ങൾ പരസ്പരം അവരുടെ comfortzone ൽ ഓരോരുത്തരേയും ഉൾക്കൊ ള്ളണം. എനിക്ക് സ്വതന്ത്രമായി ഒരാളിനോട് എന്തും സംസാരിക്കുകയും പ്രവർത്തിക്കു കയും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം അനു ഭവപ്പെടുന്നുണ്ടെങ്കിൽ ആ ആൾ എന്റെcomfort zoneൽ ഉണ്ട് എന്നർത്ഥം. മാതാപിതാക്കളും മക്കളും കുടുംബത്തിലെ ഒന്നാം നിരക്കാരാ ണ്. അവർ പരസ്പരം comfort zoneൽ ഇല്ലെ ങ്കിൽ കുടുംബബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കും. comfort zoneന്റെ അഭാവത്തിൽ വൈവാഹിക ജീവിതം തന്നെവേണ്ടെന്ന് വച്ച ഒരു പെൺക ുട്ടിയെ എനിക്കറിയാം. വീട്ടിൽ ആരും തമ്മിൽ ആശയവിനിമയം നടത്താറി ല്ല, സംസാരമെല്ലാം കന്പി വാചകങ്ങളിലാണ്. ശ്മശാന മൂകതയാണ് പലപ്പോഴും വീട്ടിൽ. ചിന്തകളിലൂടെ നമ്മുടെചുറ്റും നടക്കുന്ന സംഭവവികാസങ്ങളെപറ്റിനിങ്ങൾക്കും പ്രതികരിക്കാം. പ്രതികരണങ്ങൾ അയക്കേണ്ട വിലാസം ഫോർ പിഎം ന്യൂസ്, പി. ബോക്സ് 75538, സിഞ്ച്, ബഹ്റിൻ. ഇമെയിൽ വിലാസം: [email protected], ഫാക്സ് നന്പർ. ചാനലുകളുടെ കിലുക്കം മാത്രം. അഥവാ ആരെങ്കിലും എന്തെങ്കിലും സംസാരിച്ചാൽ അത് വാക്പോരിലെ അവസാനിക്കൂ. അതു കൊണ്ടു തന്നെ സംസാരം വേണ്ടെന്ന് വച്ചിരി ക്കുന്നു, എല്ലാവരും എല്ലാവരും ഒരുപോലെ. ഈ പെൺക ുട്ടി അവളുടെ കൗമാരത്തിലെ പ്രശ്നങ്ങൾ പങ്കുവെയ്ക്കാൻ തിരഞ്ഞെടു ത്തത് സ്വന്തം അമ്മയെ അല്ല. വെളിയിലുള്ള കൂട്ടൂകാരിയെ. ഫലം? അവൾ ഒറ്റത്തടിയായി വളരാൻ തീരുമാനിച്ചു. കുടുംബത്തിൽ കഴന്പി ല്ലാതെവൈവാഹിക ജീവിതം ഒരുഭാരമാണെ ന്നും അവൾ ഉറപ്പിച്ചു. ഇന്ന് മുപ്പതുകളിലും ആൾ അങ്ങനെ തന്നെ. തീരുമാനത്തിൽ ഒരു മാറ്റവുമില്ല. പരസ്പരം പങ്കുവയ്ക്കാത്ത ഒരു കുടുംബത്തിലെ യുവതിക്ക് പറ്റിയ ഗതികേടാ ണിത്. മനുഷ്യന്റെ മസ്തിഷ്കത്തിലുള്ള ആനന്ദകേന്ദ്രത്തിൽ രണ്ടുതരം ആനന്ദകിരണങ്ങൾ പറ്റിക്കൂടാറുണ്ടെന്ന് മനഃശാസ്ത്രജ്ഞർ പഠി പ്പിക്കുന്നുണ്ട്. ഒന്ന് ഭൗമികാനന്ദം (Pleasure in exaltation). ഇത് ശാരീരികാനന്ദത്തിന്റെമനസി ലുള്ള അലയടികളാണ്. ഇതിനെ Bilological exaltation എന്നും വിളിയ്ക്കും. ഇത് ക്രമേണ മാനസിക സമ്മർദ്ദത്തിലേക്ക് വിരൽ ചൂണ്ടും. മറ്റൊന്നാണ് അഭൗമികാനന്ദം (Pleasure in reality) യഥാർത്ഥത്തിലുള്ള ഈ ആനന്ദം മി ഥ്യയിൽ നിന്നുളവാകുന്നതോനൈമിഷിക സു ഖഭോഗങ്ങളിൽ നിന്നോഉളവാകുന്നതല്ല. ഈ അഭൗമികാനന്ദമാണ് ഒരുവനെ പക്വതയിലേ ക്ക് നയിക്കുന്നത്. മനസാന്നിദ്ധ്യം (Presence of mind) അല്ലെങ്കിൽ പരമപക്വത (Elemental orderliness) എന്ന അവസ്ഥയായിരിക്കും ഈ അഭൗമികാനന്ദവല്ക്കരണത്തിലൂടെസാധ്യമാ വുക. അത്തരം പക്വതയിൽ കോപത്തിന് സ്ഥാ നമില്ല. നിരാശയ്ക്ക് വകയില്ല. സഹാനുഭൂതി ക്ക് (Sympathy) പകരം തദനുഭൂതി (Empathy) ഉണ്ടാകും. നമുക്ക് നമ്മോടുതന്നെസഹാനുഭൂ തി തോന്നുന്പോഴാണ് നാം കോപിക്കുകയും നിരാശരാവുകയും ചെയ്യുന്നത്. വൈരു ദ്ധ്യങ്ങളുടെനടുവിലും നിരാശരാകാതെവൈ രുദ്ധ്യത്തെ ഉൾക്കൊണ്ട് ആകാംക്ഷാഭരിതരാ യി അതിനെ നേരിടാനുള്ള മാനസികാവസ്ഥ ഒരുവൻ കൈവരിക്കണമെങ്കിൽ പരസ്പരം പൂരിപ്പിക്കുവാൻ ഒരു വ്യക്തിസ്രോതസ്സ് ചുറ്റി നുമുണ്ടാകണം. അതാണ് കുടുംബം. കുടുംബ സദസുകൾ ഇതിന് വഴിത്തിരിയിടും. മൂല്യാധിഷ്ഠിത കുടുംബജീവിതത്തിന്റെ മൂന്ന് മൂലക്കല്ലുകൾ എന്തൊക്കെ? 1.കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹ-ബഹു-മാനങ്ങൾ 2.പരസ്പരം പൂരിപ്പിക്കുന്ന കുടുംബജീവിതം 3.നിത്യേനയുള്ള സജീവകുടുംബ സദസ്സു കൾ. കല്പക വൃക്ഷത്തിന്റെ കനി കയ്പു ള്ളതല്ല. അടിതൊട്ടുമുടിവരെഉപയോഗപ്രദവു മാണ്. നല്ല കുടുംബബന്ധങ്ങളും അപ്രകാരം തന്നെ. 17256470 ഇപ്പോഴിതാമംഗൾയാനും... അഭിമാനിക്കാം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയത് 1910 സപ്തംബർ 26 ന് ആയിരുന്നു. ചൊവ്വ എന്നും നമ്മളെ അത്ഭുതപ്പെടുത്തുന്ന ഒരു ഗ്ര ഹമായിരുന്നു. ദൂരദർശിനി ഉപയോഗിച്ചു വീക്ഷിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ ചൊവ്വയിൽ ഇരുണ്ട ഭാഗങ്ങൾ കണ്ടിരുന്നു. അതുകടലാണെന്നായിരുന്നു ആദ്യനിഗമനം. ഉപര ിഭാഗത്തു കാണപ്പെട്ട സമാന്തരമാ യ വരകൾ നീർച്ചാ ലുകളാണെന്ന സംശയ മുണർത്തി. അങ്ങനെയാണ്ചൊവ്വയിൽ ജീവനുണ്ടെന്നുമൊക്കെയു ളള നിഗമനങ്ങള ിൽ ശാസ്ത്രജ്ഞരെത്തി ച്ചേർന്ന ത്. ഭൂ മിയിൽ മാത്രമേ ജീവനുളളു എന്ന വിശ്വാസത്തിലാണ് നാം. എന്നാൽ മറ്റ് ഏതെങ്കിലും ഗ്രഹങ്ങ ളിൽ ജലവും ജീവജാലങ്ങളുമുണ്ടോ എന്നത് അറിയേണ്ട കാര്യമായി അവശേഷിക്കുന്നു. അതുപോലെ ഗോളാന്തരയാത്രകൾ പ്രായോഗികമാക്കാൻ കഴിയുമോ, കഴിയുമെങ്കിൽ എങ്ങ നെ? 2013 നവംബർ അഞ്ചിനാണ് ശ്രീഹരിക്കോട്ടയിൽ നിന്നും മംഗൾയാൻ എന്ന ബഹിരാകാശ പേടകം വി ക്ഷേപിക്കപ്പെട്ടത്. ബഹിരാകാശ പര്യവേക്ഷ ണത്തിൽ നമ്മുടെ രാ ജ്യത്തിനൊരു ചരിത്രമുണ്ട്. ഇന്ത്യ നിർമ്മിച്ച ആദ്യ ഉപഗ്രഹം ആര്യഭട്ടയായിരുന്നു. 1975 ഏപ്രിൽ 19നാണ് ഇത് വിക്ഷേപിക്കപ്പെട്ടത്. സോവിയറ്റ് യൂണിയന്റെ നി രുപാധിക സഹായത്തോടെ ആ രാജ്യവും ഇന്ത്യയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിൽ റഷ്യയിലെ വോൾഗോഗ്രാഡ് എന്ന സ്ഥലത്തുനിന്നാണ് അത് വി ക്ഷേപിക്കപ്പെട്ടത്. അന്തരീക്ഷത്തെയും അതിന്റെമുകൾ പ്പരപ്പ ിനെയും കുറിച്ചുള്ള പഠന പര്യവേക്ഷണങ്ങൾ നാം തുടർന്നു. 1987 മാർച്ച്24ന്നമ്മുടെആദ്യത്തെപര്യവേ ക്ഷണ കൃത്രിമ ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്നും നാം വിക്ഷേപിച്ചു. അത്പരാജയമ ായിരുന്നു. 1992 മെയ് രണ്ടിന് നാം വിക്ഷേപിച്ച പരീക്ഷണ ഉപഗ്രഹം ബഹി രാകാശ വലയത്തിൽ എത്തി. വീണ്ടും നമ്മൾ 1994 മെയ് 25ന് മറ്റൊരു ഉപഗ്രഹം വിജയക രമായി വിക്ഷേപിച്ചു. ഇവയെ ല്ലാം നമുക്ക് ചന്ദ്രനിലേക്ക് ഉപഗ്രഹത്തെ അയ യ്ക്കാൻ ധൈര്യം നൽകി. 2008 ഒക്ടോബർ 22 ന്ചന്ദ്ര യാൻ എന്ന ചാന്ദ്രദൗത്യ ഉപഗ്രഹം നാം വിക്ഷേപിച്ചു. ഇപ്പോഴിതാമംഗൾയാനും അഭിമാനിക്കാം. ചന്ദ്രദാസ് പി.സി തന്നെഇറുക്കുന്നവനും പൂവ് മണം നൽകുന്നു. കൊല്ലുന്നവനെയും കിളി അതിന്റെപാട്ട് കേൾപ്പിക്കുന്നു- -ഉള്ളൂർ